Showing posts with label Health. Show all posts
Showing posts with label Health. Show all posts

Friday, February 28, 2020

ആണിരോഗം 10 കിടിലൻ പൊടിക്കൈകളും സമ്പൂർണ്ണ ചികിത്സാ രീതികളും



ആണിരോഗം

10 കിടിലൻ പൊടിക്കൈകളും
സമ്പൂർണ്ണ ചികിത്സാ രീതികളും




tcmK¯nsâ ImcW§fpw hnhn[ NnInÕm coXnIfn DÅ {]Xnhn[nIfpw hniZambn ]dbp¶Xn\m BWntcmKw sImïv  hnjan¡p¶ FÃmhÀ¡pw CXv hfsc D]Imc{]Yambncn¡pw


a\pjycpsS ImÂshÅbnepïmIp¶ Hcp tcmKamWv BWntcmKw. Cu tcmK¯n\v Imen\Snbnse apf F¶pw ]dbmdpïv. shcp¡s]Unkv sshdkmWv tcmKtlXp. Cu sshdkpIÄ NÀa¯n\pÅnte¡p hfcp¶tXmsS I«ntbdnb BWn cq]w sImÅp¶p. \S¡pt¼mgpw \n¡pt¼mgpw BWn NÀa¯n\pÅnte¡p XÅs¸Sp¶Xn\m  AXnITn\amb thZ\bmbncn¡pw
.AaÀ¯pt¼mÄ hfÀ¶papänb ZrVoIrX icocIe (BWn) \mUnIfpsS A{K§sf kv]Àin¡p¶Xn\memWv thZ\ A\p`hs¸Sp¶Xv, GXmïv ]¯p iXam\w bphm¡Ä¡pw BWntcmKapÅXmbmWv IW¡m¡s¸Sp¶Xv.
tcmKImcWw F´msW¶v t\m¡mw
\Kv\]mZcmbn \S¡p¶Xpw hr¯nlo\amb s]mXpIpfnapdnIfpsS D]tbmKhpamWv Cu tcmKapïmIm³ ]et¸mgpw ImcWamIp¶Xv. ImÂshÅbnepïmIp¶ t]mdepIÄ, sNdnbapdnhpIÄ F¶nhbneqsS sshdkv NÀa¯n\pÅn {]thin¡p¶p. sshdkpIÄ NqSpw XWp¸pw DÅ kmlNcy§fn hfÀ¨mtijnbpÅhbmWv. Im ]mZc£Ifn X§n\n¡p¶Xv, C¯cw sshdkpIÄ¡v hfcm\pÅ A\pIqe kmlNcysamcp¡p¶p.

ImÂshÅbnse BWntcmKw ]mZ§fpsS GXp `mKt¯¡pw hym]n¡mw. Chbn Nneh hep¸w IqSpIbpw CXn\pNpänepambn sNdnb [mcmfw BWnIÄ Dïmbn Hcp samtkIv {]XoXn Dfhm¡pIbpw sN¿p¶p.



{]Xnhn[n

sNcp¸nÃmsX s]mXpsiuNmeb§Ä , s]mXpIpfnapdnIfvÄ , s]mXp\nc¯pIfvÄ  F¶nhnS§fn   \S¡mXncn¡pI, aäpÅhÀ  D]tbmKn¡p¶ ]mZc£IÄ  D]tbmKn¡mXncn¡pI, Imense apdnhpIÄ  AS¨psI«n shbv¡pI,XpS§nb amcvKÀK§fneqsS  tcmKw ]Icp¶Xv XSbmw

imkv{Xob NnInÕIÄ

BZyL«§fn kmenknenIv A¾w BWnIfn ]pc«p¶Xv tcmKw amdp¶Xn\v klmbIamWv. {IamXoXambn hfÀ¶pIgnª BWn ikv{X{InbbneqsS \o¡w sN¿mw. Nnet¸mÄ ]e{]mhiyw Cu {]{Inb BhÀ¯nt¡ïXmbn ht¶¡mw. BWnbpÅ `mKw Ip¯nh¨v achn¸n¨tijw {Zh ss\{SP³ D]tbmKn¨p XWp¸n¨v BWn Aenbn¨pIfbp¶XmWv asämcp NnInÕmcoXn. ]yqanIv IÃp(Pumic stone)sImïv[3] \ntXy\ Dc¨pw BWn AIäm\mIpw. ]mUpIfpw (corn pade), ¹mÌdpIfpw NnInÕbv¡v D]tbmKn¡mdpïv. Cu NnInÕbv¡mbn \sÃmcp tUmÎsd kao]n¡mw


BbqÀthZw

BbqÀthZ¯n BWntcmK¯n\v ^e{]Zamb NnInÕbpïv, AXn H¶mWv AKv\nIÀ½w,CXv Ht¶m ctïm {]mhiyw sNbvXv  BWnsb thtcmsS Icn¨p Ifªm ]ns¶ BWntcmKw hcnItb CÃ, CXn\mbn BbqÀthZ ieyX{´ hnZKv[s\ kao]n¡mhp¶XmWv   

s]mSnss¡IÄ

]gs¯men: BWntcmKw  s]«¶v NnInÕn¨p amäm\v \ap¡v ho«nev \n¶v Xs¶ Nne s]mSnss¡IÄ   sN¿m³  km[n¡pw, AXn\mbn \ap¡v hfsc efnXamb Hcp s]mSnss¡ sN¿mw CXn\mbn \ap¡mhiyw ]g¯nsâ  sXmenbmWv Hcp ]gs¯men FSp¯tijw BWntcmKw DÅ Imen  sh¨v sI«pI Dd§p¶Xn\p ap\v]v C§s\ sI«nsh¡pI, CXv hfsc \à NnInÕbmWv Imense apf F¶ BWntcmKw amdm\v Gähpw \à D¯a amcv¤w

B¸nÄ  knUmÀ hn\oKÀBWntcmKs¯ CÃmXm¡m³  ^e{]ZamWv. Aev]w ]ªn B¸nÄ  knUmÀ hn\oKdn  ap¡n Dd§m\v³  t]mIp¶Xn\p ap³]v  Imen  sh¨v tS¸v sImïv H«nbv¡mw. ]ntä Zohkw cmhnse Hcp ]ypanIv tÌmWv sh¨v Imen DckpI. tijw Aev]w shfns¨® ]pc«mw. CXv amdp¶Xv hsc C¯c¯n sN¿mw.

t_¡nwKv tkmU:  aq¶v tS_nfv kv]qWv t_¡nwKv tkmU XWp¯ shůn   anI-vkv sN¿pI. 10 an\nt«mfw Imev B shůn  ap¡n shbv¡mw. tijw ]ypanIv tÌm¬  D]tbmKn¨v Dckmw. t_¡nwKv tkmU t]Ìv cq]¯nem¡n BWn¡p apIfn  tX¨v ]nSn¸n¡mw. Aev]kabw Ignªv IgpIn¡fbmw.

Bkv]ncn³:  thZ\ kwlmcn am{Xaà BWntcmK¯n\pÅ {]Xnhn[n IqSnbmWv. 5 Bkv]ncn³  KpfnI FSp¯v s]mSn¨v Ac Sokv]q¬  \mc§ \ocn  anI-vkv sN¿mw. CXn  Aev]w shÅw IqSn anI-vkv sNbvXv Cu t]Ìv Imen  tX¨v ]nSn¸n¡mw. 10 an\n«n\p tijw IgpIn¡fbmw. Ipd¨v Znhkw CXv XpScpI. Imcyamb amäw Dïmhpw.

s{_Upw hn\mKncnbpw: s{_Upw hn\mKncnbpw D]tbmKn¨v BWntcmKs¯ t`Zam¡mw. s{_Uv hn\mKncnbnev Aenbn¨v t]Ìv cq]¯nem¡n CXv BWnbv¡p apIfnev ]pc«pI. Imev \ÃXp t]mse hr¯nbm¡nbn«v thWw CXv sN¿m\v F¶XmWv {i²nt¡ïXv.

\mc§: \mc§ sXmen Ifªv sNdnb IjvWam¡n BWntcmK¯n\p apIfnev _m\vtUPv h¨v H«n¨p shbv¡pI. ASp¯ Znhkw cmhnse FSp¯v Ifbmw. BWn tcmK¯n\v ia\apïmIp¶ hsc C§s\ sN¿pI.

khmf: BtcmKyþkuµcyKpW§fv Hcp]mSv Dïv khmfbv¡v. Aev]w \mc§ \ocv D¸pambn anI-vkv sNbvXv khmf sNdnb IjvWam¡nbXnsâ apIfnsemgn¨v Cu khmf cm{Xn apgph\v Imenev shbv¡m\v ]mI¯nev B¡pI. CXv cmhnse FSp¯v Ifbmw.

BhWs¡®: 10 an\nt«mfw Imev shůnev h¨v \ÃXp t]mse IgpIn hr¯nbm¡mw. Aev]w BhWs¡® ]ªnbnev ap¡n Imenev tX¨v ]nSn¸nbv¡mw. BhWs¡®tbmsSm¸w Aev]w B¸nfv knUmcv hn\oKcv IqSn tNcv¡mw. CXv ^ew Cc«nbm¡pw.

Fcn¡v: BWntcmK_m[bpÅ `mK¯v Fcn¡nsâ Id Hgn¨mev Ipd¨p Znhk§fv sImïv tcmKw ]qcv®ambpw t`ZamIpw

Cu s]mSnssIIsfÃmw  hnhn[ BfpIÄ ]co£n¨p hnPbn¨hbmWv, ]ecnepw CXnsâ KpW§Ä hyXykvXÀ Afhnembncn¡pw ^ew sN¿pI, AXpsImïv \n§fpsS kz´w dnkv--¡n am{Xw \mS³ NnInÕm coXnIsf s]mSnss¡ Isf ]co£n¡pI, FÃmBWntcmKw sImïv IãvSs¸Sp¶ \nch[n BfpIfpÅ \½psS \m«n Cu AdnhpIÄ AhÀ¡v henb BizmkamIpw, AXpsImïv--  ]camh[n P\§fnte¡v sjbÀ sN¿pI,

Thursday, May 23, 2019

പുലിമുരുകനും മുൻപിൽ പീറ്റർ ഹൈൻ ആക്ഷനുമായി സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ l PULIMURUKAN

പുലിമുരുകനും മുൻപിൽ   
പീറ്റർ ഹൈൻ ആക്ഷനുമായി 
സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ 




പുലിമുരുകനിൽ വലതുകാൽ മുട്ടിലമർന്നു വലതു കൈ മുൻപിൽ കുത്തി ഇടതുകൈ വായുവിൽ ഉയർത്തിയ ചാടി വീഴുന്ന ലാലേട്ടന്റെ പോസ് വളരെ ആകർഷകമായിരുന്നു, എന്നാൽ  മുരുകനും അഞ്ച് വര്ഷം മുൻപ് റിലീസ് ആയ സ്‌പ്രിംഗ്‌മാന്റെ പ്രോമോ വീഡിയോയിലെ സമാനമായ ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്,  പുലിമുരുകനിലും മുന്നേ പറന്ന  സ്പ്രിങ് മാന്റെ ആക്ഷൻ രംഗങ്ങൾ കാണാം 



Friday, October 14, 2016

സംസ്ഥാനത്ത് വ്യാജമുട്ട വ്യാപകമാകുന്നു ??? Artificial Eggs ( China Eggs)



Artificial Eggs ( China Eggs) സംസ്ഥാനത്ത് വ്യാജമുട്ട വ്യാപകമാകുന്നു


Video




Special News for Artificial Eggs


ഇന്റർ നെറ്റിലെ ആനമുട്ടകൾ 

=======================

ഫേസ്ബുക്കിൽ ആരൊഗ്യം ഭക്ഷണം ജൈവജീവിതങ്ങൾ . .ഒറ്റമൂലി ലാടന്മാരുമൊക്കെ തുണിയഴിച്ചിട്ടു തുള്ളുന്ന കാലമാണു .തലമുടിഉണ്ടാകാൻ മുതൽ ക്യാൻസർ ചികിത്സവരെയും .നടത്തുന്ന ലാട കൂട കാളകൂടങ്ങൾ ഒരു വശത്തു എന്തിലും ഏതിലും മായവും ഡൂപ്ലികേറ്റും വിഷവും എന്നു പറയുന്ന അത്യാധുനിക ബുജി പരമ്പരകൾ .നാട്ടുമാവും നാട്ടു വൈദ്യവും പുല്ലും പൂച്കാട്ടവും മരുന്നാണെന്നും വൈറസ്സും സ്കാനിംഗ്‌ മഷിനുകളും വെറും മായയെന്നു ഉത്ബൊധിപിക്കുന്ന പുരാതന കൃമി ചികിത്സകരും വാഴ്ത്തിപ്പാടലുകാരും
ഇതിനിടയിൽ ഈയിടെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റുപിടിച്ചൊരു വാർത്തയുണ്ട്‌ .വ്യാജ ചൈനീസ്‌ മുട്ട കൃത്രിമമായി ജെലാറ്റിനും കാൽഷ്യം കാർബൊണേറ്റും പിഗ്മെന്റുകളും സ്റ്റാർച്ചും ,അങ്ങിനെ കിട്ടാവുന്ന കെമിക്കലെല്ലാം കൂടി കുത്തി കലക്കി അച്ചിലിട്ടു വാർത്തു .അതു പിന്നെ പാക്‌ ചെയ്തു കപ്പലു കേറ്റി കേരളത്തിൽ കൊണ്ടു വന്നു 3:60 നു വിൽക്കുന്ന ചൈനാക്കാരൻ . ഹൊ ഇതുകേട്ടപാതി കേൾക്കാത്ത പാതി ഗവെഷണം നടത്തി വരാവുന്ന രോഗങ്ങളുടെ ലിസ്റ്റ്‌ സഹിതം നെറ്റ്‌ ഉലകത്തിൽ പബ്ലിഷു ചെയ്യുന്ന മനുഷ്യസ്നെഹികൾ!!!
എന്നാലിതെന്താണു എങ്ങിനെയാണു സാധ്യമാവുമൊ ഇത്രയും കൃത്യമായിട്ടു ഒരു മുട്ട നിർമ്മിക്കാൻ എത്ര ചിലവാകും എന്നാരും ചിന്തിച്ചില്ലെ . .ഒരു കടലമുട്ടായി ഉണ്ടാക്കുന്നതിനെക്കാൾ എളുപ്പമാണൊ ഈ മുട്ട ഉണ്ടാക്കുന്നതു ? മാജിക്കൊ മന്ത്രവാദമൊ ? നെറ്റിലെങ്കിലും ഒന്നു ഫേക്ക്‌ ചൈന എഗ്ഗ്‌ എന്നു നൊക്കിയിരുന്നെങ്കിൽ . .2007 ഇൽConsumerist.com എന്ന സൈറ്റിൽ """" Internet Journal for Toxicology """ എന്ന ഒന്നിലെ ഒരു ലേഖനത്തെ അടിസ്ഥനമാക്കി വന്ന വാർത്തയൊടുകൂടിയാണു ഈ കഥ പ്രചാരത്തിലായതു .!! ഇതൊരു കെട്ടുകഥയാണെന്നു മനസ്സിലാക്കിയ അവർ ഇതു ആർക്കൈവു ചെയ്യുകയും പിന്നീട്‌ അതിലെക്കുള്ള ലിങ്കുകൾ കിട്ടാതാക്കുകയും ചെയ്തു
പക്ഷെ ഈമെയിലുകൾ വഴി ഈ കഥ പിന്നീടും പ്രചരിച്ചു .ഇരുതലമൂരിക്കും .നാഗമാണിക്യത്തിനും റൈസ്‌ പുള്ളറിനും കാശുമുടക്കി പമ്പരവിഡ്ഡികളാവുന്ന മലയാളി . ഈ കള്ള കഥയും വിശ്വസിച്ചു നാടു നീളെ പാടി നടക്കുന്നു .മുട്ടതിന്നല്ലേ എന്നു പറഞ്ഞു സാദാ കൃഷിക്കാരന്റെ മുതുകത്തു കേറി മേയുന്നു .ആരോഗ്യ സംരക്ഷണ പ്രകൃതി (വിരുദ്ദ) ബുജികൾ .
ചൈനീസ്‌ വ്യാജ മുട്ട എന്നൊന്നില്ല .പക്ഷെ ഇറച്ചിക്കൊഴി ./മുട്ടക്കൊഴി ഹാച്ചറികളിൽ നിന്നും ശരിയായ തൂക്കമൊ വിരിയാനാവശ്യമായ കരുത്തൊ ഇല്ലാത്ത മുട്ടകൾ പുറം തള്ളുന്നുണ്ട്‌ അതു മാർക്കറ്റിലെത്തുന്നുമുണ്ട്‌ .താഴെക്കാണുന്ന ഒരു ലിങ്കൊന്നു വായിച്ചൊ .പിന്നെ സ്വയം തേടുക .
എന്നു ചൈനീസ്‌ മുട്ടയിൽ കൂടൊത്രം ഭക്ഷിച്ച ഞാൻ
http://www.hoax-slayer.com/fake-eggs-china.shtml


credits :Saju Nair

Wednesday, March 18, 2015

Blood Bank app

രക്തം ആര്‍ക്കും എവിടെയും ആവശ്യമായിവരാം !
പ്ലേ സ്റ്റോറില്‍ എം പള്‍സ് എന്ന  ആപ്പില്‍  രക്ത ബാങ്കിനെ  കുറിച്ചുള്ള  എല്ലാ വിവരങ്ങളും ലഭ്യമാണ്  ബ്ലഡ്‌ ബാങ്ക്‌

ഇത് പരമാവധി ജനങ്ങളില്‍ എത്തിക്കുക .

Sunday, March 15, 2015

ധന സഹായം

ഇതില്‍ ഒരു സഹായത്തിനെങ്കിലും  നിങ്ങളോ നിങ്ങളുടെ അയൽപക്കത്തെ പാവപ്പെട്ടവരോ അർഹരായേക്കാം...
 


Pls Share maximum heart emoticon
താഴെക്കാണുന്ന വിവിധ പദ്ധതികളിൽ ഏതെങ്കിലും ഒന്നിനെങ്കിലും നിങ്ങളോ നിങ്ങളുടെ അയൽപക്കത്തെ പാവപ്പെട്ടവരോ അർഹരായേക്കാം...
ചെയ്യേണ്ടത്‌ ഇത്ര മാത്രം. ഈ പോസ്റ്റിൽ കാണുന്ന ലിങ്കിൽ കാണുന്ന പി ഡി എഫ്‌ ഫയൽ ഡൗൺലോഡ്‌ ചെയ്യുക.
അതിലുള്ള അപേക്ഷാ ഫോമുകളിൽ ആവശ്യമുള്ളത്‌ പ്രിന്റെടുത്ത്‌ പൂരിപ്പിച്ച്‌ നിങ്ങളുടെ അയൽ വാസിക്ക്‌ നൽകി സഹായിക്കാം. വേണ്ട നിർദ്ദേശങ്ങളും നൽകാം.
പദ്ധതികളിൽ മുഖ്യമായവ
1. ദേശീയ വാർദ്ധ്ക്യപെൻഷൻ: 60 വയസ്സിനു മേൽ പ്രതിമാസം 525 രൂപ 80 വയസ്സിനു മേൽ: 900 രൂപ
2. വികലാംഗപെൻഷൻ : 40% വൈകല്യം: 525 രൂപ; 80% വൈകല്യം 900 രൂപ.
3. കർഷക തൊഴിലാളി പെൻഷൻ: 525 രൂപ.
4. വിധവാ പെൻഷൻ : 525 രൂപ
5. സാധു വിധവകളുടെ പെണ്മക്കൾക്കുള്ള വിവാഹധനസഹായം: 20000 രൂപ
6. 50 വയസ്സ്‌ കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ: 525 രൂപ
7. വികലാംഗ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം.
8. ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള വികലാംഗ പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം : 10000
9. വികലാംഗർ, അന്ധർ, മൂകർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നിവർക്ക്‌ ബസ്സുകളിൽ യാത്രാപാസ്സുകൾ
10. വികലാംഗർക്ക്‌ സഹായ ഉപകരണങ്ങൾ
11. വികലാംഗർക്ക്‌ തൊഴിൽ സംരംഭങ്ങൾക്ക്‌ 20 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി
12. വികലാംഗർക്ക്‌ മുച്ചക്ര സ്കൂട്ടർ വാങ്ങാൻ സബ്സിഡി: 10000 രൂപ
13. വികലാംഗർക്ക്‌ ലോട്ടറി കച്ചവടം തുടങ്ങാൻ: 5000 രൂപ
14. വികലാംഗ വിദ്യാർത്ഥി സ്കോളർഷിപ്‌:
15. ശാരീരിക മാനസിക വൈകല്യമുള്ളവർക്ക്‌ ചായ കാപ്പി വെന്റിംഗ്‌ മെഷീൻ
16. എട്ട്‌ വയസ്സിൽ താഴെ ഗുരുതരമായ വൈകല്യം ബാധിച്ച കുട്ടികൾക്ക്‌ 20000 രൂപ നിക്ഷേപം
17. മാരകരോഗമോ അപകടങ്ങൾ എന്നിവയാൽ ദീർ ഘകാലം ചികിൽസയിൽ കഴിയുന്ന പട്ടികജാതിക്കാർക്ക്‌ ധനസഹായം
18. പിന്നാക്ക പട്ടിക സമുദായ മന്ത്രിയുടെ ദുരിതാശ്വാസ നിധി
19. മിശ്രവിവാഹിതർക്കുള്ള ദുരിതാശ്വാസം: 50000 രൂപ
20. ആശ്വാസകിരണം: കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക്‌: 525 രൂപ
21. വനിതകൾ ഗൃനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക്‌ വിദ്യാഭ്യാസ ധനസഹായം : പ്ലസ്‌ 2: 2500 പ്രതിവർഷം; കോളേജ്‌ തലം 5000
22. പുനർ വിവാഹ ധനസഹായം : 25000
23. സ്നേഹസ്പർശ്ശം പദ്ധതി: അവിവാഹിതകളായ അമ്മമാർക്കുള്ളത്‌
24. താലോലം: കുട്ടികൾക്കുള്ള ചികിൽസാ പദ്ധതി. 50000 രൂപ
25. കുട്ടികൾക്ക്‌ കാൻസർ ചികിൽസ: 50000 രൂപ
26. സ്നേഹപൂർവ്വം: അച്ഛനമ്മമാരിൽ ഒരാൾ മരിക്കുകയും ശേഷിക്കുന്ന ആൾക്ക്‌ കുട്ടിയെ സംരക്ഷിക്കാൻ കഴിയാതെ വരുകയും ചെയ്യുമ്പോൾ. പ്ലസ്‌ ടൂ: 1000 പ്രതിമാസം, ഹൈസ്കൂൾ 750, യൂ. പി. 500
27. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.
28. ക്ഷയ്‌രോഗം, കുഷ്ഠം, കാൻസർ എന്നിവ ബാധിച്ചവർക്ക്‌ പ്രതിമാസ പെൻഷൻ
29. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധി
30. 65 വയസ്സിൽ താഴെയുള്ള കുടുംബനാഥൻ മരിച്ചാൽ കുടുംബത്തിനു 10000 രൂപ ധനസഹായം
31. മരംകയറ്റ തൊഴിലാളി മരത്തിൽ നിന്ന് വീണു പരിക്കേറ്റാൽ 25000 രൂപ സഹായം
32. അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികാൾക്ക്‌ 2000 രൂപ ചികിൽസാസഹായം
33. സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ്‌ റ്റൊ പുവർ.
34. രാഷ്ട്രീയ ആരോഗ്യ നിധി: സഹായത്തിനു പരിധിയില്ല.
35. കാരുണ്യ b സ്കീം
36. ശ്രുതിതരംഗം: കുട്ടികൾക്ക്‌ സൗജന്യ ശ്രവണ സഹായി
37. കാൻസർ രോഗികൾക്ക്‌ സൗജന്യ റെയിൽ യാത്ര.

PDF ഫയലിനായി ഇവിടെ ക്ലിക്ക് 

```````````````````````````````````````````
നന്മയില്‍ നമുക്കൊരുമിക്കാം ,നന്മയുള്ള വാര്‍ത്തകള്‍ക്ക് ഈ പേജ് Nifru ലൈക്‌ ചെയ്യൂ
https://www.facebook.com/parayaathevayya -------------------------

Thursday, February 26, 2015



ഈ വിവരത്തിന്‍റെ വില ഒരു പക്ഷെ നിങ്ങള്‍ക്ക് മനസ്സിലായെന്നു വരില്ല. എന്നാല്‍ ഒരു കാന്‍സര്‍ രോഗിക്കും രോഗിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവരം അമൂല്യമാണ്‌. അതുകൊണ്ട് പരമാവധി ആളുകളില്‍ എത്തിക്കാന്‍ ശ്രമിക്കൂ. (indimate)
************

കോഴിക്കോട്‌: 
അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക്‌ ആയുര്‍വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌.

ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്‌. 'ലിംഫോമ' എന്ന മാരക കാന്‍സറാണ്‌ പത്തു വര്‍ഷത്തെ
ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്‌.

ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും, ശസ്‌ത്രക്രിയകളും സൃഷ്‌ടിച്ച നരകയാതനകള്‍ക്ക്‌ ഒടുവിലാണു ഹരീന്ദ്രനാഥ്‌ ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്‌.

വേദന സംഹാരികളില്‍ ഒതുങ്ങിയ നാളുകളിലൊന്നില്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ്‌ ഈ അറുപത്തി രണ്ടുകാരന്‍ അശ്വഗന്ധ ചികില്‍സയിലേക്കെത്തുന്നത്‌. പിന്നെ എട്ടുമാസത്തെ ചികിത്സയിലൂടെ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നു മുക്‌തി നേടിയ ഹരീന്ദ്രനാഥ്‌ ഇപ്പോള്‍ കോഴിക്കോട്‌ കടപ്പുറത്തെ ഫ്‌ളാറ്റില്‍ സകുടുംബം സാധാരണ ജീവിതം നയിക്കുന്നു.

തലശേരി കതിരൂര്‍ സ്വദേശിയായ ഹരീന്ദ്രനാഥ്‌ നാഗ്‌പൂരില്‍നിന്നു പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി ഒ.എന്‍.ജി.സിയിലും അബുദാബിയിലും ജോലി നോക്കിയ ശേഷമാണ്‌ ന്യൂസീലന്‍ഡിലെത്തുന്നത്‌. 1997 ല്‍ അവിടത്തെ പൗരനായി. കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യവേ 2002 ലാണു ലിംഫ്‌ ഗ്രന്ഥികളെ അര്‍ബുദം ബാധിക്കുന്നത്‌. രോഗം ലിംഫോമയാണെന്നു സ്‌ഥിരീകരിച്ചപ്പോഴേക്കു കാന്‍സറിന്റെ മൂന്നാം ഘട്ടമെത്തിയിരുന്നു. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ മറ്റവയവങ്ങളെയും ബാധിക്കും.

ന്യൂപ്ലിമത്‌ ബേസ്‌ ഹോസ്‌പിറ്റലില്‍ കീമോതെറാപ്പിക്കു വിധേയനാക്കിയെങ്കിലും 2004ലും പിന്നീട്‌ 2008ലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും മുഴകള്‍ പ്രത്യക്ഷപ്പെട്ടു. ഇതനുസരിച്ചു കീമോതെറാപ്പിയുടെ ശക്‌തി കൂട്ടി. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുന്നിന്റെ
പാര്‍ശ്വഫലമെന്നോണം തൊണ്ടയില്‍ അള്‍സറുമായി. പിന്നെ ദ്രവരൂപത്തില്‍ മാത്രമായി ഭക്ഷണം. തൂക്കവും കുറഞ്ഞു. സ്‌റ്റിറോയ്‌ഡ് ഉപയോഗം മൂലം ശരീരത്തിലുണ്ടായ കുമിളകള്‍ നീക്കാന്‍ ശസ്‌ത്രക്രിയകള്‍ വേണ്ടിവന്നു. തുടര്‍ന്നു ന്യൂസീലന്‍ഡ്‌ വിട്ടു ബാംഗ്ലൂരിലെത്തി മണിപ്പാല്‍ സെന്ററില്‍ ചികില്‍സ തേടിയെങ്കിലും പ്രതിരോധ ശേഷി തകരാറിലായി. പിന്നീടു കോഴിക്കോട്ടെയും കൊച്ചിയിലെയും ആശുപത്രികളിലായി ചികിത്സ. തൂക്കം കുറഞ്ഞതല്ലാതെ പ്രയോജനമുണ്ടായില്ല.

പ്രതീക്ഷകള്‍ അസ്‌തമിക്കവെ, യാദൃശ്‌ചികമായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ അശ്വഗന്ധം ശ്രദ്ധയില്‍പെട്ടു. അമേരിക്കന്‍ ആയുര്‍വേദിക്‌ സൊസൈറ്റിയുടെ സൈറ്റില്‍ പോയപ്പോള്‍ എലികളില്‍ അശ്വഗന്ധം പരീക്ഷിച്ചു വിജയിച്ചതിന്റെ വിവരം ലഭിച്ചു. തുടര്‍ന്നാണു ചികിത്സയിലേക്കു കടന്നത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അശ്വഗന്ധചികിത്സ തുടങ്ങി മൂന്നു ദിവസം കൊണ്ടു മാറ്റം കണ്ടുതുടങ്ങി. വായിലെ അള്‍സര്‍ ചുരുങ്ങി. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും സ്‌റ്റിറോയ്‌ഡ് നിര്‍ത്തി. മൂന്നുമാസംകൊണ്ടു ശരീരം സാധാരണ നിലയിലായി.

പ്രതിരോധ സംവിധാനം ശക്‌തിപ്പെട്ടു. ഹീമോഗ്ലോബിന്‍ കൂടി. ശരീരഭാരം 70 കിലോ ആയി ഉയര്‍ന്നു. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ ഒന്നുമില്ല. അശ്വഗന്ധം മാത്രമാണു കഴിക്കുന്നത്‌. രോഗംമാറുന്നതിനു മാത്രമല്ല കാന്‍സര്‍ വരാതിരിക്കാനും അശ്വഗന്ധം നല്ലതാണെന്ന്‌ ഹരീന്ദ്രനാഥിന്റെ സാക്ഷ്യം. ഹരീന്ദ്രനാഥിന്റെ കഥ ന്യൂസീലന്‍ഡിലെ പത്രങ്ങളിലും വാര്‍ത്തയായി. രോഗം പൂര്‍ണമായി ഭേദപ്പെട്ടു നവംബറില്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങാനിരിക്കുകയാണ്‌ അദ്ദേഹം.

************
ബ്രാക്കെറ്റ്:
അമുക്കുരം ഒരു ആയുര്‍വേദ സസ്യമാണ്.

(ഹരീന്ദ്രനാഥ് ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞ ഉപയോഗ ക്രമം:

അമുക്കുരത്തിന്റെ (അശ്വഗന്ധ) വേര് പൊടിച്ച പൌഡര്‍ രണ്ടു സ്പൂണ്‍ തേനുമായി മിക്സ് ചെയ്ത് ദിവസം രണ്ടു നേരം സേവിക്കുക)
*******************

............
Eng. Hareendra Nath's contact number (as commented by Nithil George):
+919497217914
His profile: https://www.facebook.com/hari.nath.148

A valuable comment by: Antony Thomas: ((ഒരാഴ്ച മുമ്പ് എന്‍റെ കസിന്‍ സിസ്റ്ററിനെ ഏറണാകുളം ലകഷോര്‍ ഹോസ്പിറ്റലില്‍ നിന്ന് അവിടുത്തെ ഡോക്ടര്‍ പറഞ്ഞു "ഇനി വീട്ടില്‍ കൊണ്ടുപൊയ്ക്കോ....ചെയ്യാനുള്ളത് എല്ലാം ചെയ്തു. ഇനി കീമ ചെയ്യാന്‍ പറ്റുകയില്ല." അങ്ങിനെ അവിടുന്ന് പോന്നു. നാല് പേര് എടുത്തിട്ടാണ് വീട്ടില്‍ കയറ്റിയത്.കാലുകള്‍ കണ്ടാല്‍ പേടിവരും, അതുപോലെ നീരുവന്നിരിക്കുകയായിരുന്നു. പിറ്റേ ദിവസം ആ സഹോദരിയുടെ ആങ്ങിള ഈ മരുന്നിനെ പറ്റി അറിഞ്ഞ് മരുന്ന് കൊണ്ട് കൊടുത്തു. അതിന്‍റെ പിറ്റേ ദിവസം മുതല്‍ പുള്ളിക്കാരി എഴുന്നേറ്റു നിന്ന് തുടങ്ങി. കാലിന്മേല്‍ ഉള്ള നീര് എല്ലാം വറ്റിപോയി...തനിയേ എഴുന്നേറ്റു ഭക്ഷണം കഴിച്ചുതുടങ്ങി. ഇപ്പോള്‍ ഇതാ ആരുടേയും സഹായം കൂടാതെ ചെറിയ ചെറിയ കാര്യങ്ങള്‍ വീട്ടില്‍ ചെയ്യുന്നു. എല്ലാവര്‍ക്കും ഇത് ഭയങ്കര ഒരു അത്ഭുതമായിരിക്കുകയാണ്....വയറില്‍ വന്‍കുടലില്‍ കാന്‍സര്‍ വന്ന് വന്‍കുടല്‍ എടുത്തുകളഞ്ഞ് അഞ്ചു കൊല്ലം കഴിഞ്ഞു. കീമ ചെയ്തതിന് കണക്കില്ല. അത്രമാത്രം ചെയ്തിട്ടുണ്ട്. ചുരുക്കം പറഞ്ഞാല്‍ Facebook വഴി ഒരു സഹോദരി രക്ഷപെട്ടുവരുന്നു എന്ന് തന്നെ പറയാം. എല്ലാവരും പ്രാര്‍ത്തിക്കുക ആ സഹോദരിക്ക് വേണ്ടി.))
Credit: indimate
******************************
നന്മയില്‍ നമുക്കൊരുമിക്കാം ,
വ്യത്യസ്ഥ വീഡിയോകള്‍ക്കായി
Nifru 'പറയാതെ വയ്യ' പേജ് ലൈക്‌ ചെയ്യൂhttps://www.facebook.com/parayaathevayya



Monday, February 23, 2015

മരുന്ന് മാഫിയയുടെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതാ ഒരു ആപ്ലിക്കേഷന്‍





നാം സ്ഥിരമായ് കഴിക്കുന്ന ഗുളിഗകള്
പലപ്പോഴും ബ്രാൻഡ്
നെയിം വെച്ചാണ് മെഡിക്കൽ
ഷോപ്പുകളിൽ നിന്ന് വാങ്ങാറ്.
എന്നാൽ, അതേ മരുന്നുകൾ മറ്റൊരു
കമ്പനിയുടേതാകുമ്പോൾ
പലപ്പോഴും 92% വരെ വില
വ്യത്യാസം നമുക്ക് കാണാൻ
സാധിക്കുന്നു.
മരുന്ന് കുറിപ്പിൽ GENERIC NAMEനു
പകരം BRAND NAME ഉപയോഗിക്കുന്നത്
കൊണ്ടാണ് നമുക്ക് ഇത്
മനസ്സിലാവാതെ പോവുന്നത്.
അതിനിതാ ഒരു എളുപ്പ വഴി.
1.HEALTHKART PLUS എന്ന ആപ്പ് (mobile
software) നിങ്ങളുടെ ഫോണിൽ
ഇൻസ്റ്റോൾ ചെയ്യുക (Android or iPhone)
2.FIND MEDICINE എന്ന option ക്ലിക്ക്
ചെയ്യുക
3.മരുന്നിന്റെ പേര് അതിൽ തിരയുക
(Search)
for example :Lyrica 75mg
4.നിങ്ങൾ ടൈപ്പ് ചെയ്ത
മരുന്നിന്റെ പൂർണവിവരങ്ങൾ-
കമ്പനിയുടെ പേര് ,അടങ്ങിയിരിക്കുന്ന
മരുന്ന് ചേരുവകൾ, വില മുതലായവ
നിങ്ങൾക്ക് ലഭിക്കുന്നു
5.ഇനിയാണ് നമ്മൾ അത്ഭുതപെടാൻ
പോവുന്നത് -SUBSTITUTE എന്ന ലിങ്കിൽ
ക്ലിക്ക് ചെയ്യുക.
54.90 രൂപയുടെ Lyrica 75mg (by Pfizer) യിൽ
അടങ്ങിയിരിക്കുന്ന (Pregabalin 75mg)
എന്ന അതേ മരുന്ന് CIPLA എന്ന
കമ്പനിയുടെ ഉത്പന്നമായ Prebaxe 75mg
വില വെറും 5.9 രൂപ മാത്രം !!!!!
Same Content.. Same Quality. Same Quantity.
Standard company.
അതായത് ഒരു
ഗുളികയുടെ വിലവ്യത്യാസം 49 രൂപ ....
(89%)
ഇത് ഒരു ഉദാഹരണം മാത്രം ...
മരുന്ന് ലോബിയുടെയും ആഗോള
കുത്തകകളുടെയും ചൂഷണം എത്രത്തോളമുണ്ട്
എന്നത് നമുക്ക് ഇതിൽ നിന്ന്
മനസ്സിലാകാൻ കഴിയും.
ദയവായ് ഷെയർ ചെയ്യുക...
മറ്റുള്ളവരിലേക്ക് എത്തിക്കുക ..

Saturday, January 31, 2015

പ്രമേഹ രോഗത്തിനൊരു ഒറ്റമൂലി.

പ്രമേഹ രോഗത്തിനൊരു ഒറ്റമൂലി.


 എത്ര കാലപഴക്കം ചെന്ന രോഗവും ഭേദമാകും 


പ്രമേഹ രോഗത്തിനൊരു ഒറ്റമൂലി. എത്ര കാലപഴക്കം ചെന്ന രോഗവും ഭേദമാകും കാണാതിരിക്കരുത്. പ്ലീസ് ഷയര്‍ ചെയ്യൂ ആര്‍ക്കെങ്കിലും ഉപകരിക്കട്ടെ. പ്രമേഹ രോഗം കാരണം കാല്‍ മുറിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും കേരളത്തില്‍ ലഭിക്കുന്ന ഈ ഒറ്റമൂലി കാരണം ജീവന്‍ തിരിച്ചുകിട്ടിയ ആളുടെ വാക്കുകള്‍ കേള്‍ക്കൂ.......!!!



ഇത് ഷുഗര്‍ സുധാകരന്‍,


മറാരോഗമായ പ്രമേഹത്തിന് പച്ചമരുന്നു കണ്ടുപിടിച്ച ആള്‍

ഇത് ഷുഗര്‍ സുധാകരന്‍, മറാരോഗമായ പ്രമേഹത്തിന് പച്ചമരുന്നു കണ്ടുപിടിച്ച ആള്‍....., ഈ വീഡിയോ ഉപകാരപ്രദമെന്നു തോന്നിയാല്‍ മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക.
വിലാസം: 
വലിയപൊഇല് 
കൊടക്കാട് 
കാസര്‍കോഡ്
ഫോണ്‍ :9744360271





Friday, January 23, 2015

കിഡ്നിയിലെ കല്ല് അല്ലെങ്കില്‍ മൂത്രത്തിലെ കല്ല് എന്നിവക്ക്‌ ഒരു പരിഹാര മാര്‍ഗം

കിഡ്നിയിലെ കല്ല് അല്ലെങ്കില്‍ മൂത്രത്തിലെ കല്ല് എന്നിവക്ക്‌ ഒരു പരിഹാര മാര്‍ഗം

.ഇതു ഷെയര്‍ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കു




Friday, January 16, 2015

ഓറിയോ ബിസ്കറ്റ് മയക്ക് മരുന്നിന് തുല്യമെന്ന്



ഓറിയോ ബിസ്കറ്റ് മയക്കുമരുന്നായ കൊകൈന്‍ പോലെ അപകടകാരിയും തലച്ചോറിനെ ബാധിക്കുന്നതും ആണെന്ന ശാസ്ത്രീയ പഠനങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നിട്ടും അധികാരികള്‍ കണ്ണടക്കുന്നതെന്തുകൊണ്ട് ?
പച്ചക്കറിയിലെ വിഷാംശങ്ങളെ പറ്റി ഉപകാര പ്രഥമായ അന്വേഷണങ്ങള്‍ നടത്തിയ മാധ്യമങ്ങള്‍ എന്തേ ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ അറിഞ്ഞിട്ടും ഓറിയോ യുടെ മനം മയക്കുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു ?

പണത്തിനു മീതെ പരുന്തും പറക്കില്ലല്ലോ!

കുട്ടികള്‍ നമ്മുടെതാണ്‌ ഇനി ഇത് നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള വിവേചന ബുദ്ധിയാണ് രക്ഷിതാക്കള്‍ക്ക് വേണ്ടത് .


Oreo Cream Cookies Can be Harmful as Cocaine, Say Scientists

Oreo, one of the most popular cream biscuits across the globe, can affect the brain the same way as some illegal drugs, new research reveals.

Oreo Cookies Are As Addictive As Cocaine: Study


The white stuff in between your Oreo cookies may be a "cream" filling, but new research suggests it might as well be cocaine.
According to a new study from Connecticut College students and a professor of neuroscience, Oreo cookies (given to lab rats) are just as addictive as cocaine. And yes, just like most of us, lab rats went for the middle first.
“Our research supports the theory that high-fat/high-sugar foods stimulate the brain in the same way that drugs do,” said Professor Joseph Schroeder in a statement. “It may explain why some people can’t resist these foods despite the fact that they know they are bad for them.”
Schroeder and his team found that lab rats formed an "equally strong association" between the pleasure of eating an Oreo cookie and being in the same environment as cocaine or morphine. Research showed eating Oreos activated more neurons in the brain's "pleasure center" than being exposed to drugs.
Several studies have shown sugar itself is just as addictive as drugs like cocaine and often cause deadly diseases like obesity, diabetes and cancer. Health professionals are particularly concerned about our daily sugar consumption because it's in almost everything we eat.

Oreos addictive? Rats treat Oreos like cocaine, study suggests.


Oreos addictive: Undergraduate researchers at Connecticut College found that rats respond to Oreo cookies much like they respond to cocaine and morphine.
Read Report:  http://www.csmonitor.com/Science/2013/1016/Oreos-addictive-Rats-treat-Oreos-like-cocaine-study-suggests

Thursday, January 15, 2015

കപ്പ കഴിക്കുന്നവര്‍ സൂക്ഷിക്കുക !

കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ;
കപ്പയുടെ കൂടെ മീന്‍ അല്ലെങ്കില്‍ ഇറച്ചി ചേര്‍ത്ത് മാത്രം കഴിക്കുക
പണ്ടുള്ളവർകപ്പയും മീനും അല്ലെങ്കിൽ
കപ്പയും ഇറച്ചിയും ചേർത്തു മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ.
എന്നാൽ കാലം മാറിയപ്പോൾ കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി. മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി. നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ കിട്ടുന്ന മസാലദോശയിൽ പോലും ഉരുളക്കിഴങ്ങിനു പകരം കപ്പ പൊടിച്ചു ഉപയോഗിച്ച് തുടങ്ങി.
കപ്പക്കിഴങ്ങിൽ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്‌. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അത് കൊണ്ടാണ് കപ്പ തിളപ്പിച്ച്‌ വെള്ളം ഊറ്റിക്കളയുന്നത്.
(കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷം തന്നെ)
എന്നാൽ പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂർണ്ണമായും നഷ്ടപ്പെടില്ല. കപ്പ കഴിച്ചാൽ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയർ നിറഞ്ഞത്‌ കൊണ്ടല്ല, ഈ രാസവസ്തുവിന്റെ ഫലമാണ് എന്ന് മനസ്സിലാക്കുക. സ്ഥിരമായി ഈ വിഷം ചെറിയ അളവിൽ ഉള്ളിൽ ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങൾക്കും കാരണമാകും.
മീനിലും ഇറച്ചിയിലും പയരിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡ്നെ പൂർണ്ണമായും നിർവീര്യമാക്കും. അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിർബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.
ഈ അറിവ് ഒരിക്കലും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവര്ക്കും മക്കൾക്കും ഇത് പറഞ്ഞു കൊടുക്കണം.
കാരണം കപ്പ എല്ലാവർക്കും അത്ര പ്രിയപ്പെട്ട ഭക്ഷണം ആണ് .
ഇത് എല്ലാവര്‍കും ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ 


Tuesday, December 16, 2014

ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?



ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?
കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ
സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും .അസാധാരണമായി മിടിക്കുന്ന
ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട്കിട്ടാനേ സാധ്യതയുള്ളൂ

എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻകഴിയുന്ന ഒരുകാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നതാണു .ഓരോ ചുമയ്ക്ക്മുന്പും ദീർഘശ്വാസംഎടുക്കുകയും,നെഞ്ചിൽ നിന്ന്കഫം ഉണ്ടാവുന്ന തരത്തിൽ
ദീർഘവും ശക്തവും ആയിരിക്കുകയും വേണം ശ്വസനവും ചുമയുംരണ്ട് സെക്കണ്ട്ഇടവിട്ട്മുടങ്ങാതെ പരസഹായം ലഭിക്കുന്നത്
വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത്
വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്

ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കു
കയും,ചുമമൂലംഹൃദയം അമരുകയുംഅത്വ ഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻസഹായിക്കും.
ഇപ്രകാരം  ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ
എത്തിച്ചേരാൻ കഴിയും

ക്രെഡിറ്റ്‌-  Dr.Siva(Senior Cardiologist

Monday, December 8, 2014

മുറിചുണ്ടിന് സൗജന്യചികിത്സ

മുറിചുണ്ടിന് സൗജന്യചികിത്സ 



പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും
മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല
എന്ന സന്തോഷവര്‍ത്തമാനം ആദ്യമേ
പങ്കുവെക്കട്ടെ...
സ്മൈല്‍ട്രെയിന്‍ എന്ന സംഘടന ലോകമെമ്പാടുമായി വിദഗ്ധ
ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മുച്ചുണ്ട് ശസ്ത്രക്രിയ നടത്തി ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും
വീണ്ടെടുത്തു കഴിഞ്ഞു...
കുഞ്ഞുങ്ങള്‍ക്ക്
മാത്രമല്ല നാല്‍പത് വയസുവരെ പ്രായമുള്ളവര്‍ക്ക് തികച്ചും സൗജന്യമാണ് ഈ സേവനം.....
തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,
കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369,
അമൃതഹോസ്പിറ്റല്‍ 04842802028, 04842801234
തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361,
കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271
എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്....
ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല.
നാല്‍പ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിയും മരുന്നിനും താമസത്തിനും ഭക്ഷണത്തിനുമുള്ള പണവും smiletrain വഹിക്കും...
ഈ വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറുക-
ലോകമൊട്ടുക്കും നിറയട്ടെ പുഞ്ചിരിക്കുന്ന മുഖങ്ങൾ
കൂടുതൽ വിവരങ്ങള്ക്ക് :   http://www.smiletrain.org/

Saturday, November 29, 2014

കാൻസറിനു ഉത്തമ പ്രതിവിധി

കാൻസറിനു ഉത്തമ പ്രതിവിധി 



കാൻസർ


നമ്മുടെ  നാട്ടുവൈദ്യത്തെ കയ്യോഴിയുന്നത് വരെ കാൻസർ ഒരു മാറാ രോഗമായിരുന്നില്ല.എന്നാൽ ആധുനിക ചികിത്സക്കും പിടി കൊടുക്കാതെ വ്യാപകമായപ്പോൾ പഴയ നാട്ടു നന്മകളെ തേടി മനുഷ്യന് തിരിച്ചു പോകേണ്ടി വന്നു . അങ്ങിനെ കീമോ തെറാപ്പിയും കഴുത്തറപ്പൻ മരുന്നും വാങ്ങി ഗതികെട്ടവർക്ക് ഏറെ ആശ്വാസമായ  പ്രകൃതിയുടെ മാറ്റൊരു ദിവ്യ ഔഷധം 
ലക്ഷ്മി തരു ,മുള്ലാത്തയുടെ(ആത്തി ) ഇല, ഇവയുടെ  ഔഷദ ഗുണം കൊണ്ട് കാൻസർ പൂര്ണമായും ഭേദംആയ  നിരവധി ആളുകളുടെ  ജീവിതങ്ങൾ. ഈ നാട്ടു വൈദ്യത്തെ വീണ്ടും പ്രിയങ്കരമാക്കുന്നു.

10 കീമോ തെറാപ്പി കഴിഞ്ഞ രക്താർഭുദ രോഗിയുടെയും(ചാക്കോ ),ഉമിനീർ ഗ്രന്ഥിയിൽ അർബുദം ബാധിച്ചു 30 റേഡിയേഷൻ കഴിഞ്ഞു ജീവചവമായ യുവാവിന്റെയും(സെബി ) , മറ്റു നിരവധി പേരുടെയും രോഗം മാറ്റിയ  ഈ അത്ഭുദ സസ്യം ത്തിന്റെ ശക്തി .പടര്ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന അർഭുദമെന്ന മഹാവ്യാദിയെ ചെറുത്തു തോല്പിക്കാൻ തീര്ത്തും പര്യാപ്ത്തമാണ്‌.

തെക്കേ അമേരിക്ക യിലാണ് ഇതിന്റെ ജന്മനാടെങ്കിലും ,നമ്മുടെ തൊടികളിലും  ഇവയെ  ധാരാളംകണ്ടു വരുന്നു .ഇപ്പോൾ തൃശൂർ അഞ്ചേരി  ഗ്രാമത്തിൽ ഒന്നര കിലോമീറ്ററിനുള്ളിൽ 75 കാൻസർ രോഗികളിൽ 40 പേരും മരണപ്പെട്ടപ്പോൾ , ഉമിനീർ ഗ്രന്ധിയിൽ കാൻസർ ബാധിച്ചു ഈ ചികിത്സയിലൂടെ രോഗ   മുക്തനായ  സെബിയും , ചാക്കോയും ഈ ഔഷദത്തിന്റെ പ്രചാരകർ ആയാതോടെ   ശേഷിച്ചവരിലും ഈ ചികിത്സ ഫല പ്രദമായി തുടങ്ങി അങ്ങിനെ  എല്ലാ വീട്ടുമുറ്റങ്ങളിലും ഈ ചെടിനട്ട്‌ പിടിപ്പിക്കുകയാണിന്ന് അഞ്ചേരിക്കാർ.

ഈ ഔഷദ കഷായ ചികിത്സ വളരെ ലളിതമാണ് .ലക്ഷ്മി തരു എന്ന ഔഷധ ചെടിയുടെയും  മുള്ലാത്തയുടെയും (ആത്തി ) ഇലയിട്ട് തിളപ്പിച്ച വെള്ളം ആണ് കുടിക്കുക , കൂടുതൽ വിവരങ്ങൾക്ക്‌  കാൻസർ ബാധിച്ചു ഈ ചികിത്സയിലൂടെ രോഗ മുക്തരായവരെ നേരിൽ ബന്ധപ്പെടാം .
സെബി അഞ്ചേരി :9847409717
ഡോ: ഗീത (എസ്‌. എൻ. ഹോസ്പിറ്റൽ കായംകുളം):9349542353.
``````````````````
Credit/ Read Full story :http://www.deepika.com/nri/Pravasi_News.aspx?newscode=59620&nriCode=NRI2&page=1

Read soursop-fruit Articles:http://www.truthistreason.net/cancer-research-the-truth-about-soursop-fruit



മുള്ളന്‍ചക്ക .(ആത്തിച്ചക്ക ) കാന്‍സര്‍ ചികിത്സക്ക് ഉത്തമം .



മുള്ളന്‍ചക്ക .(ആത്തിച്ചക്ക ) കാന്‍സര്‍ ചികിത്സക്ക് ഉത്തമം .

നാലു മീറ്റര്‍ ഉയരത്തില്‍ തിളക്കമാര്‍ന്ന ഇലച്ചാര്‍ത്തുകളോടെ ശിഖരിച്ചുവളരുന്ന കുറ്റിച്ചെടിയാണ് മുള്ളന്‍ചക
്ക. മുള്ളാത്ത എന്നുകൂടി അറിയപ്പെടുന്ന ഇതിന്റെ
ശാസ്ത്രനാമം അനോണ മ്യൂറിക്കേറ്റ (Annona Muricata) എന്നാണ്. സീതപ്പഴവും ആത്തയും ഉള്‍പ്പെടുന്ന ജനുസ്സിലെ മറ്റൊരംഗം.
കരീബിയന്‍ പ്രദേശങ്ങളും മധ്യഅമേരിക്കയുമാണ് ജന്മദേശമെങ്കിലും മുള്ളന്‍ചക്ക ഏഷ്യന്‍ രാജ്യങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ നട്ടുവളര്‍ത്തിവരുന്നുണ്ട്. ഇളം മഞ്ഞ നിറത്തില്‍ മാംസളമായ ദളങ്ങളോടുകൂടിയ പൂക്കളും നിറയെ മൃദുലമായ മുള്ളുകളാല്‍ ആവൃതമായ ഹൃദയാകാരത്തിലുള്ള ഫലങ്ങളും ഈ സസ്യത്തെ മറ്റിനങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു. ഒരടി വരെ നീളം വരുന്ന ഫലങ്ങള്‍ക്ക് ഒന്നു മുതല്‍ രണ്ടര കിലോഗ്രാം വരെ തൂക്കം വരും. ഒരോ ഫലത്തിലും അനേകം കറുത്ത വിത്തുകളും കാണാം.ഫലങ്ങള്‍ പാകമെത്തുന്നതോടെ പള്‍പ്പ് കൂടുതല്‍ രസഭരമാവുന്നു. മധുരവും അല്പം ചവര്‍പ്പും ഉള്ള പള്‍പ്പ് പലതരം പാനീയങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നു. മുള്ളന്‍ചക്ക, ഐസ്‌ക്രീമിലും ഫ്രൂട്ട് സലാഡുകളിലും മെക്‌സിക്കോ, കൊളംബിയ എന്നിവിടങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നുണ്ട്. മുള്ളന്‍ചക്ക കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമാണ്. ജീവകം സി, ബി1, ബി2, പൊട്ടാസിയം, നാരുകള്‍ എന്നിവയാലും സമ്പുഷ്ടമാണ്. മൂപ്പെത്തിയ കായ്കള്‍ കറിവെക്കുവാനും യോജിച്ചവയാണ്.
തെക്കേ അമേരിക്കയിലും കിഴക്കന്‍ ആഫ്രിക്കയിലും ഫ്ലോറിഡയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്ന മുള്ളന്‍ചക്ക കാന്‍സര്‍ ചികിത്സയിലും ഉപയോഗിച്ചുവരുന്നതായി കാണുന്നു. ശരിയായ പഠനങ്ങളുടെ വെളിച്ചത്തിലള്ള ഇതിന്റെ ഉപയോഗമെന്ന് ഈ രംഗത്തുള്ളവര്‍ക്ക് അഭിപ്രായമുണ്ട്. പാര്‍ക്കിന്‍സണ്‍ രോഗമുള്ളവര്‍ മുള്ളന്‍ചക്ക വര്‍ജിക്കുന്നതാണ് നല്ലത്.
മുള്ളന്‍ചക്കയുടെ ഇലകള്‍ക്ക് മൂട്ട, പേന്‍ എന്നിവയെ നശിപ്പിക്കാനുള്ള കെല്‍പ്പുണ്ട്. ജൈവകീടനാശിനികളില്‍ ഉപയോഗസാധ്യതയുള്ളതാണ് ഈ ചെടിവൃക്ഷം.കേരളത്തിലെ കാലാവസ്ഥയില്‍ അനായാസം വളര്‍ന്നു കായ്കള്‍ പിടിക്കുന്ന ഈ ചെടിക്ക് നല്ല നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശമേല്‍ക്കുന്നതുമായ സ്ഥലങ്ങളാണ് ഉത്തമം. കാര്യമായ രോഗ കീടങ്ങളൊന്നും മുള്ളന്‍ചക്കയെ ശല്യം ചെയ്തുകാണുന്നില്ല.

Credit:Ethnic Health Court






അമുക്കുരം 

കാന്‍സര്‍ രോഗികളെ ഏതാനും ദിവസങ്ങള്‍ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശേഷിയുള്ള ഔഷധം



കേരളത്തില്‍ കേന്‍സര്‍ രോഗികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. മാര്‍ക്കെറ്റില്‍ ലഭ്യമായ സാര്‍വ്വത്രിക കാന്‍സര്‍ ചികിത്സയായ കീമോതെറാപ്പി കാന്‍സറിനെക്കാള്‍ പതിന്മടങ്ങ്‌ മാരകവും നാശകാരിയുമാണ്.
കീമോ കൊണ്ടൊരു രോഗിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതായി കേള്‍ക്കാറില്ല. മനസ്സമാധാനവും സമയവും ധനവും ആരോഗ്യവും, ഒടുവില്‍ വിലപ്പെട്ട ജീവനുമാണ് ഏറെ കാലത്തെ അലോപ്പതി ചികിത്സകള്‍ക്ക് മഹാ ഭൂരിഭാഗം രോഗികളും ഒടുക്കേണ്ടി വരാറുള്ള വില.
കീമോതെറാപ്പി ശരീരത്തിന്‍റെ എല്ലാ പ്രതിരോധ ശേഷിയും പൂര്‍ണ്ണമായും നശിപ്പിക്കുന്നു. എന്നിട്ടും കാന്‍സറിനെ പിടിച്ചു കെട്ടാന്‍ അലോപ്പതിക്ക്‌ സാധിക്കുന്നുമില്ല.

പ്രകൃത്യായുള്ള ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ കാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധിക്കൂ.
ആയുര്‍വ്വേദത്തിലും ഇതര പാരമ്പര്യ ചികിത്സാ ശാഖകളിലും കാന്‍സര്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്.
ആയുര്‍വ്വേദം വഴിയും ഹോമിയോ വഴിയും ധാരാളം രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ സുഖപ്പെട്ടു കഴിയുമ്പോള്‍ നേരത്തെ രോഗിയെ അടുത്തറിയാവുന്നവര്‍ക്ക് വലിയ കൌതുകവും, കേട്ടറിഞ്ഞു വരുന്നവര്‍ക്ക് വെറുമൊരു കെട്ടുകഥയുമാവുന്നു.
സുഖപ്പെടാതിരിക്കുമ്പോള്‍ മാത്രമേ കാന്‍സര്‍ രോഗത്തിന് ജനങ്ങളുടെ മനസ്സില്‍ അതിന്‍റെതായ ഗാംഭീര്യവും ഭീകരതയുമുള്ളു. സുഖപ്പെട്ടു കഴിഞ്ഞാല്‍ രോഗിയുടെ മനസ്സില്‍ നിന്ന് പോലും ഈ മഹാരോഗത്തിന്‍റെ ഗൌരവം ചോര്‍ന്നു പോവുകയാണ് പതിവ്.
ഈ പൊതു മനോഗതിയും തല്‍ഫലമായുണ്ടാവുന്ന വിശ്വാസക്കുറവും തന്നെയാണ് രോഗികള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നതിനു മുന്നിലെ പ്രധാന തടസ്സങ്ങള്‍.
ഏറെ കാലം അലോപ്പതി ചികിത്സ എടുത്ത് നശിച്ച ശരീരങ്ങളെ പോലും വീണ്ടും ഉജ്ജീവിപ്പിച്ചെടുക്കുകയും പ്രതീക്ഷിക്കപ്പെടുന്നതിലും വളരെ കൂടുതല്‍ ആയുര്‍ദൈര്‍ഗ്ഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ ആയുര്‍വ്വേദ-ഹോമിയോ-പാരമ്പര്യ ചികിത്സാരീതികള്‍ വഴി സാധിക്കുന്നു.
അശ്വഗന്ധം അഥവാ അമുക്കുരം എന്ന സസ്യം കാന്‍സര്‍ രോഗികളെ ഏതാനും ദിവസങ്ങള്‍ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശേഷിയുള്ള ഔഷധമാണെന്ന് ധാരാളം അനുഭവസ്തരിലൂടെ തെളിഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും ആളുകള്‍ അലോപ്പതി ചികിത്സ തന്നെ തേടി പോവുന്നു എന്നത് അങ്ങേയറ്റം ദൌര്‍ഭാഗ്യകരമാണ്.
അമുക്കുരത്തിന്‍റെ വേര് ഉണക്കി പൊടിച്ച് പൌഡര്‍ രൂപത്തിലാക്കിയത് സമം തേനും ചേര്‍ത്ത് പത്തു ഗ്രാം വീതം രണ്ടു നേരം കഴിച്ചാല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ രോഗിയുടെ ബ്ലഡ്‌ കൌണ്ട് നോര്‍മലാവുകയും രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് ഉന്മേഷത്തോടെ തിരിച്ചു വരാന്‍ സാധിക്കുകയും ചെയ്യുന്നു.




TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...