Saturday, November 29, 2014

കാൻസറിനു ഉത്തമ പ്രതിവിധി

കാൻസറിനു ഉത്തമ പ്രതിവിധി 



കാൻസർ


നമ്മുടെ  നാട്ടുവൈദ്യത്തെ കയ്യോഴിയുന്നത് വരെ കാൻസർ ഒരു മാറാ രോഗമായിരുന്നില്ല.എന്നാൽ ആധുനിക ചികിത്സക്കും പിടി കൊടുക്കാതെ വ്യാപകമായപ്പോൾ പഴയ നാട്ടു നന്മകളെ തേടി മനുഷ്യന് തിരിച്ചു പോകേണ്ടി വന്നു . അങ്ങിനെ കീമോ തെറാപ്പിയും കഴുത്തറപ്പൻ മരുന്നും വാങ്ങി ഗതികെട്ടവർക്ക് ഏറെ ആശ്വാസമായ  പ്രകൃതിയുടെ മാറ്റൊരു ദിവ്യ ഔഷധം 
ലക്ഷ്മി തരു ,മുള്ലാത്തയുടെ(ആത്തി ) ഇല, ഇവയുടെ  ഔഷദ ഗുണം കൊണ്ട് കാൻസർ പൂര്ണമായും ഭേദംആയ  നിരവധി ആളുകളുടെ  ജീവിതങ്ങൾ. ഈ നാട്ടു വൈദ്യത്തെ വീണ്ടും പ്രിയങ്കരമാക്കുന്നു.

10 കീമോ തെറാപ്പി കഴിഞ്ഞ രക്താർഭുദ രോഗിയുടെയും(ചാക്കോ ),ഉമിനീർ ഗ്രന്ഥിയിൽ അർബുദം ബാധിച്ചു 30 റേഡിയേഷൻ കഴിഞ്ഞു ജീവചവമായ യുവാവിന്റെയും(സെബി ) , മറ്റു നിരവധി പേരുടെയും രോഗം മാറ്റിയ  ഈ അത്ഭുദ സസ്യം ത്തിന്റെ ശക്തി .പടര്ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന അർഭുദമെന്ന മഹാവ്യാദിയെ ചെറുത്തു തോല്പിക്കാൻ തീര്ത്തും പര്യാപ്ത്തമാണ്‌.

തെക്കേ അമേരിക്ക യിലാണ് ഇതിന്റെ ജന്മനാടെങ്കിലും ,നമ്മുടെ തൊടികളിലും  ഇവയെ  ധാരാളംകണ്ടു വരുന്നു .ഇപ്പോൾ തൃശൂർ അഞ്ചേരി  ഗ്രാമത്തിൽ ഒന്നര കിലോമീറ്ററിനുള്ളിൽ 75 കാൻസർ രോഗികളിൽ 40 പേരും മരണപ്പെട്ടപ്പോൾ , ഉമിനീർ ഗ്രന്ധിയിൽ കാൻസർ ബാധിച്ചു ഈ ചികിത്സയിലൂടെ രോഗ   മുക്തനായ  സെബിയും , ചാക്കോയും ഈ ഔഷദത്തിന്റെ പ്രചാരകർ ആയാതോടെ   ശേഷിച്ചവരിലും ഈ ചികിത്സ ഫല പ്രദമായി തുടങ്ങി അങ്ങിനെ  എല്ലാ വീട്ടുമുറ്റങ്ങളിലും ഈ ചെടിനട്ട്‌ പിടിപ്പിക്കുകയാണിന്ന് അഞ്ചേരിക്കാർ.

ഈ ഔഷദ കഷായ ചികിത്സ വളരെ ലളിതമാണ് .ലക്ഷ്മി തരു എന്ന ഔഷധ ചെടിയുടെയും  മുള്ലാത്തയുടെയും (ആത്തി ) ഇലയിട്ട് തിളപ്പിച്ച വെള്ളം ആണ് കുടിക്കുക , കൂടുതൽ വിവരങ്ങൾക്ക്‌  കാൻസർ ബാധിച്ചു ഈ ചികിത്സയിലൂടെ രോഗ മുക്തരായവരെ നേരിൽ ബന്ധപ്പെടാം .
സെബി അഞ്ചേരി :9847409717
ഡോ: ഗീത (എസ്‌. എൻ. ഹോസ്പിറ്റൽ കായംകുളം):9349542353.
``````````````````
Credit/ Read Full story :http://www.deepika.com/nri/Pravasi_News.aspx?newscode=59620&nriCode=NRI2&page=1

Read soursop-fruit Articles:http://www.truthistreason.net/cancer-research-the-truth-about-soursop-fruit



മുള്ളന്‍ചക്ക .(ആത്തിച്ചക്ക ) കാന്‍സര്‍ ചികിത്സക്ക് ഉത്തമം .



മുള്ളന്‍ചക്ക .(ആത്തിച്ചക്ക ) കാന്‍സര്‍ ചികിത്സക്ക് ഉത്തമം .

നാലു മീറ്റര്‍ ഉയരത്തില്‍ തിളക്കമാര്‍ന്ന ഇലച്ചാര്‍ത്തുകളോടെ ശിഖരിച്ചുവളരുന്ന കുറ്റിച്ചെടിയാണ് മുള്ളന്‍ചക
്ക. മുള്ളാത്ത എന്നുകൂടി അറിയപ്പെടുന്ന ഇതിന്റെ
ശാസ്ത്രനാമം അനോണ മ്യൂറിക്കേറ്റ (Annona Muricata) എന്നാണ്. സീതപ്പഴവും ആത്തയും ഉള്‍പ്പെടുന്ന ജനുസ്സിലെ മറ്റൊരംഗം.
കരീബിയന്‍ പ്രദേശങ്ങളും മധ്യഅമേരിക്കയുമാണ് ജന്മദേശമെങ്കിലും മുള്ളന്‍ചക്ക ഏഷ്യന്‍ രാജ്യങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ നട്ടുവളര്‍ത്തിവരുന്നുണ്ട്. ഇളം മഞ്ഞ നിറത്തില്‍ മാംസളമായ ദളങ്ങളോടുകൂടിയ പൂക്കളും നിറയെ മൃദുലമായ മുള്ളുകളാല്‍ ആവൃതമായ ഹൃദയാകാരത്തിലുള്ള ഫലങ്ങളും ഈ സസ്യത്തെ മറ്റിനങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു. ഒരടി വരെ നീളം വരുന്ന ഫലങ്ങള്‍ക്ക് ഒന്നു മുതല്‍ രണ്ടര കിലോഗ്രാം വരെ തൂക്കം വരും. ഒരോ ഫലത്തിലും അനേകം കറുത്ത വിത്തുകളും കാണാം.ഫലങ്ങള്‍ പാകമെത്തുന്നതോടെ പള്‍പ്പ് കൂടുതല്‍ രസഭരമാവുന്നു. മധുരവും അല്പം ചവര്‍പ്പും ഉള്ള പള്‍പ്പ് പലതരം പാനീയങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നു. മുള്ളന്‍ചക്ക, ഐസ്‌ക്രീമിലും ഫ്രൂട്ട് സലാഡുകളിലും മെക്‌സിക്കോ, കൊളംബിയ എന്നിവിടങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നുണ്ട്. മുള്ളന്‍ചക്ക കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമാണ്. ജീവകം സി, ബി1, ബി2, പൊട്ടാസിയം, നാരുകള്‍ എന്നിവയാലും സമ്പുഷ്ടമാണ്. മൂപ്പെത്തിയ കായ്കള്‍ കറിവെക്കുവാനും യോജിച്ചവയാണ്.
തെക്കേ അമേരിക്കയിലും കിഴക്കന്‍ ആഫ്രിക്കയിലും ഫ്ലോറിഡയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്ന മുള്ളന്‍ചക്ക കാന്‍സര്‍ ചികിത്സയിലും ഉപയോഗിച്ചുവരുന്നതായി കാണുന്നു. ശരിയായ പഠനങ്ങളുടെ വെളിച്ചത്തിലള്ള ഇതിന്റെ ഉപയോഗമെന്ന് ഈ രംഗത്തുള്ളവര്‍ക്ക് അഭിപ്രായമുണ്ട്. പാര്‍ക്കിന്‍സണ്‍ രോഗമുള്ളവര്‍ മുള്ളന്‍ചക്ക വര്‍ജിക്കുന്നതാണ് നല്ലത്.
മുള്ളന്‍ചക്കയുടെ ഇലകള്‍ക്ക് മൂട്ട, പേന്‍ എന്നിവയെ നശിപ്പിക്കാനുള്ള കെല്‍പ്പുണ്ട്. ജൈവകീടനാശിനികളില്‍ ഉപയോഗസാധ്യതയുള്ളതാണ് ഈ ചെടിവൃക്ഷം.കേരളത്തിലെ കാലാവസ്ഥയില്‍ അനായാസം വളര്‍ന്നു കായ്കള്‍ പിടിക്കുന്ന ഈ ചെടിക്ക് നല്ല നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശമേല്‍ക്കുന്നതുമായ സ്ഥലങ്ങളാണ് ഉത്തമം. കാര്യമായ രോഗ കീടങ്ങളൊന്നും മുള്ളന്‍ചക്കയെ ശല്യം ചെയ്തുകാണുന്നില്ല.

Credit:Ethnic Health Court






അമുക്കുരം 

കാന്‍സര്‍ രോഗികളെ ഏതാനും ദിവസങ്ങള്‍ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശേഷിയുള്ള ഔഷധം



കേരളത്തില്‍ കേന്‍സര്‍ രോഗികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. മാര്‍ക്കെറ്റില്‍ ലഭ്യമായ സാര്‍വ്വത്രിക കാന്‍സര്‍ ചികിത്സയായ കീമോതെറാപ്പി കാന്‍സറിനെക്കാള്‍ പതിന്മടങ്ങ്‌ മാരകവും നാശകാരിയുമാണ്.
കീമോ കൊണ്ടൊരു രോഗിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതായി കേള്‍ക്കാറില്ല. മനസ്സമാധാനവും സമയവും ധനവും ആരോഗ്യവും, ഒടുവില്‍ വിലപ്പെട്ട ജീവനുമാണ് ഏറെ കാലത്തെ അലോപ്പതി ചികിത്സകള്‍ക്ക് മഹാ ഭൂരിഭാഗം രോഗികളും ഒടുക്കേണ്ടി വരാറുള്ള വില.
കീമോതെറാപ്പി ശരീരത്തിന്‍റെ എല്ലാ പ്രതിരോധ ശേഷിയും പൂര്‍ണ്ണമായും നശിപ്പിക്കുന്നു. എന്നിട്ടും കാന്‍സറിനെ പിടിച്ചു കെട്ടാന്‍ അലോപ്പതിക്ക്‌ സാധിക്കുന്നുമില്ല.

പ്രകൃത്യായുള്ള ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ കാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധിക്കൂ.
ആയുര്‍വ്വേദത്തിലും ഇതര പാരമ്പര്യ ചികിത്സാ ശാഖകളിലും കാന്‍സര്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്.
ആയുര്‍വ്വേദം വഴിയും ഹോമിയോ വഴിയും ധാരാളം രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ സുഖപ്പെട്ടു കഴിയുമ്പോള്‍ നേരത്തെ രോഗിയെ അടുത്തറിയാവുന്നവര്‍ക്ക് വലിയ കൌതുകവും, കേട്ടറിഞ്ഞു വരുന്നവര്‍ക്ക് വെറുമൊരു കെട്ടുകഥയുമാവുന്നു.
സുഖപ്പെടാതിരിക്കുമ്പോള്‍ മാത്രമേ കാന്‍സര്‍ രോഗത്തിന് ജനങ്ങളുടെ മനസ്സില്‍ അതിന്‍റെതായ ഗാംഭീര്യവും ഭീകരതയുമുള്ളു. സുഖപ്പെട്ടു കഴിഞ്ഞാല്‍ രോഗിയുടെ മനസ്സില്‍ നിന്ന് പോലും ഈ മഹാരോഗത്തിന്‍റെ ഗൌരവം ചോര്‍ന്നു പോവുകയാണ് പതിവ്.
ഈ പൊതു മനോഗതിയും തല്‍ഫലമായുണ്ടാവുന്ന വിശ്വാസക്കുറവും തന്നെയാണ് രോഗികള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നതിനു മുന്നിലെ പ്രധാന തടസ്സങ്ങള്‍.
ഏറെ കാലം അലോപ്പതി ചികിത്സ എടുത്ത് നശിച്ച ശരീരങ്ങളെ പോലും വീണ്ടും ഉജ്ജീവിപ്പിച്ചെടുക്കുകയും പ്രതീക്ഷിക്കപ്പെടുന്നതിലും വളരെ കൂടുതല്‍ ആയുര്‍ദൈര്‍ഗ്ഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ ആയുര്‍വ്വേദ-ഹോമിയോ-പാരമ്പര്യ ചികിത്സാരീതികള്‍ വഴി സാധിക്കുന്നു.
അശ്വഗന്ധം അഥവാ അമുക്കുരം എന്ന സസ്യം കാന്‍സര്‍ രോഗികളെ ഏതാനും ദിവസങ്ങള്‍ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശേഷിയുള്ള ഔഷധമാണെന്ന് ധാരാളം അനുഭവസ്തരിലൂടെ തെളിഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും ആളുകള്‍ അലോപ്പതി ചികിത്സ തന്നെ തേടി പോവുന്നു എന്നത് അങ്ങേയറ്റം ദൌര്‍ഭാഗ്യകരമാണ്.
അമുക്കുരത്തിന്‍റെ വേര് ഉണക്കി പൊടിച്ച് പൌഡര്‍ രൂപത്തിലാക്കിയത് സമം തേനും ചേര്‍ത്ത് പത്തു ഗ്രാം വീതം രണ്ടു നേരം കഴിച്ചാല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ രോഗിയുടെ ബ്ലഡ്‌ കൌണ്ട് നോര്‍മലാവുകയും രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് ഉന്മേഷത്തോടെ തിരിച്ചു വരാന്‍ സാധിക്കുകയും ചെയ്യുന്നു.




1 comment:

  1. “കാൻസർ രോഗവും പ്രതിവിധികളും” https://www.facebook.com/permalink.php?story_fbid=206247929763006&id=100011334016859

    ReplyDelete

Thanks

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...